വാര്‍ത്തകള്‍
പുസ്തകങ്ങള്‍
ഫോട്ടോ ആല്‍ബം
തുനീഷ്യ: പാഠം ഒന്ന്latest
 
ഡോ. അബ്ദുസ്സലാം വാണിയമ്പലം

തുനീഷ്യയില്‍ ഒക്‌ടോബര്‍ 23 നു നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദുല്‍ ഗനൂശി 2008 ഫെബ്രുവരില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തുവന്ന അദ്ദേഹം ഇന്ത്യയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ പുകഴ്ത്തിപ്പറഞ്ഞു. ''എന്നെക്കുറിച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വെച്ചു കൊണ്ട് സൂക്ഷ്മ പരിശോധനക്കു ശേഷമേ

മഅ്ദനിയുടെ അന്യായ തടങ്കല്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കും - കൃഷ്ണയ്യര്‍latest
 

കൊച്ചി: മഅ്ദനിയുടെ അന്യായ തടങ്കല്‍ രാജ്യത്ത് അസ്വസ്ഥത വളരാന്‍ കാരണമാകുമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന് വേണ്ടി സോളിഡാരിറ്റി തയാറാക്കിയ www.maudany.in വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരണ തടവുകാരനായി നീണ്ട ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി കഴിയേണ്ടി വന്നതിന് ഉത്തരവാദികളാരെന്ന് കണ്ടെത്തേണ്ടതുണ്ട്. മികച്ച പ്രഭാഷകനായും മാന്യനായ പൊതുപ്രവര്‍ത്തകനുമായാണ് മഅ്ദനിയെ തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം

ഇന്ത്യയില്‍ ഇസ്ലാമിക മൂല്യങ്ങളിലധിഷ്ഠിതമായ latest
 
ഡോ. അബ്ദുസ്സലാം വാണിയമ്പലം
അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് സംസാരിക്കുന്നു

ലോക പ്രശസ്ത സലഫി പണ്ഡിതന്‍ ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിഖിനെ വീണ്ടും കണ്ടു. കുവൈത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 1999 ല്‍ 'ബോധന'ത്തിനുവേണ്ടി ഇന്റര്‍വ്യൂ നടത്തിയ ശേഷം പിന്നീടദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഈയിടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ അബ്ദുല്‍ ഖാലിഖിന്റെ ആരോഗ്യസ്ഥിതിയറിയലായിരുന്നു കാര്യമായും സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം.
ഓഫീസിലേക്ക് കയറിയിരുന്നപ്പോള്‍ മേശപ്പുറത്തുള്ള കുവൈത്തിലെ 'അല്‍ വത്വന്‍'
എവരസ്റ്റില്‍ ആദ്യമായി അറബ് വനിതയുംlatest
 
 
യു എ ഇയില്‍ സ്ഥിരതാമസമാക്കിയ നാല്പതുകാരി ഫലസ്തീന്‍ യുവതി സുസന്‍ അല്‍ ഹുബി, എവെരെസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ അറബ് വനിതയെന്ന നേട്ടം കരസ്ഥമാക്കി. ഇക്കഴിഞ്ഞ മേയ് ഇരുപത്തി ഒന്നിനാണ് അവര്‍ ഈ ബഹുമതി നേടിയത്. നാലു പേരടങ്ങുന്ന പര്യടന സന്ഗത്തിലെ മറ്റു മൂന്നു പേരും 8848 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കിയിടുണ്ട്. രണ്ടു വര്‍ഷത്തോളം കഠിനമായ പരിശീലനത്തിലെര്പ്പെട്ട സുസന്ന്‍ 51 ദിവസം കൊണ്ടാണ് ഈ ഉദ്യമം പൂര്‍ത്തിയാക്കിയത്. തന്റെ ഈ വിജയം മുഴുവന്‍ ഫലസ്തീനികളും അറബികളുമായി പങ്കുവക്ക്ന്നതായി
സന്ദര്‍ശകര്‍ :